dinesanvarikkoli.blogspot.com
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍: * ആത്മാക്കളുടെ ഭൂപടം
http://dinesanvarikkoli.blogspot.com/2008/05/blog-post.html
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍. നിഴലേ നീയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ അനാഥമായേനെ.". Sunday, May 11, 2008. ആത്മാക്കളുടെ ഭൂപടം. കുട്ടികള്‍ കളിമണ്ണില്‍. ചില രൂപങ്ങള്‍ തീര്‍ക്കുന്നു. തൃപ്തിയാവാതെ പലവിധംമാറ്റിപ്പണിയുന്നു. ദൈവത്തിനെ അവരും കണ്ടിട്ടില്ല. ഏതുരൂപത്തില്‍ഭാഷയില്‍ സംഭവിക്കുമെന്ന്. അവര്‍ക്കുമറിയില്ല! കളിമണ്ണിനാല്‍മനുഷ്യനാണ്‌പ്രതിമകളൊക്കെയും തീര്‍ത്തത്. അവര്‍ക്കുമറിയില്ല. പലരൂപഭാവത്തില്‍. പലനിറങ്ങളില്‍. 8205;കാറ്റുപോലെ പലഭാവങ്ങളില്‍. 8205;അറിയാത്ത ഭാഷയില്‍. May 13, 2008 at 1:39 AM. ശിലŔ...
dinesanvarikkoli.blogspot.com
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍: പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍
http://dinesanvarikkoli.blogspot.com/2009/03/blog-post_05.html
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍. നിഴലേ നീയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ അനാഥമായേനെ.". Thursday, March 5, 2009. പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍. വഴിയരികില്‍. ആളുകള്‍ കൂടുന്നിടങ്ങളില്‍. തല, ഉടല്‍. എന്നിങ്ങനെ. വെവ്വേറെ. അവയവങ്ങളാകെ. പലദിശകളിലായി. ഒരു ചിത്രകാരന്‍റെ ഭാവന. ചിത്രങ്ങളിലേക്കുറ്റുനോക്കി. പല ദിശകളില്‍ നിന്നുവന്നവര്‍. പല അര്‍ത്ഥങ്ങളില്‍നില്‍ക്കുന്നു ,. ഒരു ചിത്രമാവുമ്പോള്‍. കഥയിലെന്നപോലെ. ഒരു പാട് ചോദ്യങ്ങളുണ്ട്. അനുവാചകനും അവന്‍റെ. ഒരു ലോകമുണ്ട്. ആളുകള്‍ . അയാള്‍. വിശദമായ ...സി&...
dinesanvarikkoli.blogspot.com
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍: വെറുതെ, ജീവിതത്തെക്കുറിച്ച്, എന്തിനോ!
http://dinesanvarikkoli.blogspot.com/2009/05/blog-post.html
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍. നിഴലേ നീയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ അനാഥമായേനെ.". Sunday, May 24, 2009. വെറുതെ, ജീവിതത്തെക്കുറിച്ച്, എന്തിനോ! ജീവിതത്തെ കണ്ടിട്ടുണ്ടോ. ചിലരുടെ ചിരിയില്‍ തൂങ്ങി. ചിലകഥകളില്‍ നിറഞ്ഞ്. ചിലവഴികളിലങ്ങിനെ അനാഥമായ് കിടക്കുന്നുണ്ടത്. അരുവിയായും കൊച്ചോളങ്ങളായും. ചില മഴകളില്‍ മാത്രം നിറഞ്ഞും. ചില വഴികളോടുമാത്രം. കിന്നാരം പറഞ്ഞും.'. ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ. പാറക്കൂട്ടങ്ങള്‍ക്കിടയില്‍. ഒരുദിനം. വഴിയില്‍ വെച്ചുകണ്ടു. ജീവിതത്തെ ,. ഈ ജീവിതം. സാര്‍. May 24, 2009 at 2:46 AM.
dinesanvarikkoli.blogspot.com
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍: ഇന്ത്യയെ ആരുകണ്ടെത്തും
http://dinesanvarikkoli.blogspot.com/2009/03/blog-post_01.html
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍. നിഴലേ നീയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ അനാഥമായേനെ.". Sunday, March 1, 2009. ഇന്ത്യയെ ആരുകണ്ടെത്തും. സച്ചിന്‍റെബാറ്റിങ്ങ് കുതിപ്പില്‍. കുംബ്ലെയുടെ ബൗളിങ്ങ് മികവില്‍. ഇന്ത്യയുടെ നില ശക്തമായിരുന്നു. മുമ്പൊന്നും മന:സ്സിലായിരുന്നില്ല. ഇങ്ങിനെ ഒരു രാജ്യത്തെ. മൂന്നുസ്റ്റമ്പില്‍നിര്‍ത്തി. ക്ലീന്‍ബൗളാക്കാമെന്ന്. ഗാന്ധിയോ എന്തിന്. ഭഗത് സിംഗ്പോലുമോ? ഒരൊറ്റനിമിഷം. ലോകത്തെ മുഴുവന്‍. സ്പിന്‍ബൗളിങ്ങിനാലെ-. തുരത്താമെന്ന്. ജിന്നപോലും! സച്ചിനുശേഷം. Subscribe to: Post Comments (Atom).
dinesanvarikkoli.blogspot.com
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍: ഗണികം
http://dinesanvarikkoli.blogspot.com/2009/03/blog-post.html
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍. നിഴലേ നീയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ അനാഥമായേനെ.". Sunday, March 1, 2009. ഹൃദയത്തില്‍നിന്നും. ഹൃദയത്തിലേയ്ക്ക്. നീയെനിക്ക് പകര്‍ന്നുതന്നത്. പെയ്തുതീരാത്ത വര്‍ഷമായിരുന്നു. ആ തനുവില്‍. ഇപ്പൊഴും ഞാന്‍ കുളിര്‍ന്നുവിറച്ചു. ആയിരം നക്ഷത്രങ്ങളില്‍. നിന്‍റെ മുഖം കണ്ടു. രാത്രിയില്‍. ഏകാന്തതയുടെ തനുവില്‍. ഞാന്‍പോകവെ,. നീ നിലാവില്‍ കുളിച്ചു കിടന്നു. ഇപ്പോള്‍ ഇങ്ങിനേയുമാണ്-. നിന്നെത്തിരഞ്ഞുതിരഞ്ഞ് ഞാന്‍. നിന്നെകണ്ടുകണ്ട്. ഞാന്‍. തിരകളായെന്നെ -. നിന്‍റെ. Pls keep in touch. ഇന"...
dinesanvarikkoli.blogspot.com
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍: അവള്‍ പെയ്യുന്നു(പ്രസിദ്ധീകൃതം;മാതŔ
http://dinesanvarikkoli.blogspot.com/2007/04/blog-post_3516.html
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍. നിഴലേ നീയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ അനാഥമായേനെ.". Tuesday, April 24, 2007. അവള്‍ പെയ്യുന്നു(പ്രസിദ്ധീകൃതം മാത്രൃഭൂമി ആഴ്ചപ്പതിപ്പ്). ചിനുചിനെ തുടിതാളലയമൊരു. സൗഹൃദ വെള്ളപ്പാച്ചില്‍ത്തുഴകള്‍. പാടവരന്പിന്‍കാഴ്ചയിതാഹാ. തുരുതുരെ പെയ്യും മനമൊരുവീര്‍പ്പില്‍. കാണാതങ്ങനെനിന്നീടുന്പൊള്‍. പ്രാണനിലായിരമാശകള്‍. മിഴിനീര്‍ ത്തുള്ളിയുറഞ്ഞു-. തറയില്‍ തട്ടിത്തകര്‍ന്നൊരു. രാവിന്‍വ്യഥയൊരുചാലായ്. ചിനുചിനെതുടിതാളലയ-. മൃതിയൊരുചാലായ്. 2002ജനുവരി 13. NiKk നിക്ക് :. This pome is very good.
dinesanvarikkoli.blogspot.com
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍: ദൃശ്യം
http://dinesanvarikkoli.blogspot.com/2009/03/blog-post_4884.html
ദിനേശന്‍വരിക്കോളിയുടെ കവിതകള്‍. നിഴലേ നീയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ അനാഥമായേനെ.". Thursday, March 5, 2009. ദൃശ്യം. കാണികള്‍ കൂടുന്ന സിനിമയാണ്. സംവിധായകനില്ലാത്ത. തിരക്കഥയില്ലാത്ത ഇതിവൃത്തമാണ്. അപ്പപ്പോള്‍ കാണിക്കുന്നതാണ്! തൊന്നുന്നതാണ്. തികച്ചും സംഭവബഹുലമാണ്. ചിരിയുണ്ടാവും,. കണ്ണുനീരുണ്ടാവും,. സ്റ്റണ്ടുണ്ടാവും,. മുറിവുണ്ടാവും. ആശുപത്രിയാവും. വരാന്തയാവും. ചിലപ്പോള്‍. പാവങ്ങളാവും,. പണക്കരാവും. ഒടുക്കം. ശ്മശാനത്തിലാവും അപ്പോള്‍. പിന്നെ പിരിയും. തിരക്കഥയില്ലാത്ത -. തോക്ക്. ബോംബ്. ഇന്ദ്രപ&...വേര...
delhi-poets.blogspot.com
ഇന്ദ്രപ്രസ്ഥം കവിതകള്‍: *അകമേ മുറിഞ്ഞവ
http://delhi-poets.blogspot.com/2010/05/blog-post_16.html
ഇന്ദ്രപ്രസ്ഥം കവിതകള്‍. കൂട് വിട്ടവരുടെ അക്ഷര കനവുകള്‍). അകമേ മുറിഞ്ഞവ. കുന്ന്, കുന്ന് എന്നൊക്കെ. പറയും. ആകാശത്തോട്. തലമുട്ടിച്ചുയര്‍ന്നു നില്‍ക്കും. വെള്ളച്ചാട്ടങ്ങളുടെ. ഉറവ പൊട്ടിക്കും. സൂര്യനെ രാവിലെ രാവിലെ. കൂട് തുറന്നു വിടും. പൂവായ പൂവൊക്കെയും. വാരിപ്പുതച്ചു നില്‍ക്കും. കിളിയായ കിളികളെയൊക്കെ. പാട്ട് പഠിപ്പിച്ചു ചൊല്ലിക്കും. എന്നാലും ഉള്ളിലെന്നുമുണ്ട്. ആരെയും കാണിക്കാതെ. ഒരു പേടി. ഒരു തുമ്മലിലെങ്ങാനും. പറന്നു പോയാലോ? പ്രണയത്തിനും അതെ പേടി. ഇന്നലെയും എന്നെ. ഇവിടെയുമാരോ. അറിയാം. പ്രണയമേ,. അടുത...
delhi-poets.blogspot.com
ഇന്ദ്രപ്രസ്ഥം കവിതകള്‍: രതിഭംഗം
http://delhi-poets.blogspot.com/2011/02/blog-post_28.html
ഇന്ദ്രപ്രസ്ഥം കവിതകള്‍. കൂട് വിട്ടവരുടെ അക്ഷര കനവുകള്‍). രതിഭംഗം. ഈ വെറും വെള്ളക്കെട്ടിനെ. കടലെന്ന് വിളിച്ചും. കാമാതുരയെന്നു പറഞ്ഞും. അതില്‍ തുഴയെറിഞ്ഞും. പാഴാക്കിയ സമയത്ത്. ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍. നാല് നക്ഷത്രത്തെയെങ്കിലും. ചൂണ്ടയിടാമായിരുന്നു. ചൂണ്ടയോടുള്ള അവറ്റയുടെ. കൊതിയൊന്നു കാണണം. ഈ വെറും പഴന്തുണിക്കെട്ടിനെ. വെറുതെ ആകാശമെന്ന്. പരദൂഷണം പറഞ്ഞും. പറക്കാന്‍ വെറുതെ. ഉടലിനെ കൊതിപ്പിച്ചും. പരസ്പരം വ്യാമോഹിപ്പിച്ച നേരത്ത്. പണ്ടാരാണ്ടു പറഞ്ഞതു പോലെ. ഒരിടം പോലുമില്ല. വി.ജയദേവ്. May 18, 2012 at 2:55 PM.
delhi-poets.blogspot.com
ഇന്ദ്രപ്രസ്ഥം കവിതകള്‍: ഇരുട്ടമുട്ട്
http://delhi-poets.blogspot.com/2011/02/blog-post_07.html
ഇന്ദ്രപ്രസ്ഥം കവിതകള്‍. കൂട് വിട്ടവരുടെ അക്ഷര കനവുകള്‍). ഇരുട്ടമുട്ട്. അതിവേഗട്രാക്കിലേക്ക് പിടിവിട്ടു. പോയൊരു നിലവിളി,. രക്തം ഊറി കട്ടിയായ്. വെള്ളപുതച്ച്. സ്റ്റേഷൻ വരാന്തയിലെ. ഗോവണിക്കടിയിലുണ്ട്. ആകാശത്തിന്റെ ഇരുളിലെവിടെയൊ. പൊട്ടിത്തെറിക്കുന്ന. കൂട്ട നിലവിളിക്കായ്. ഒരു വീടുറങ്ങാതെ കാത്തിരുപ്പുണ്ട്. കയത്തിനാഴത്തിലേക്ക്. പുതഞ്ഞു പോയൊരു. കൈയെത്തിപിടിക്കാൻ. പിന്നാലേ ചാടിയ. എട്ടുകൈകളുടെയും പ്രാണൻ. നീർകുമിളകളായ്. കെട്ടുപിണഞ്ഞുയർന്നു കഴിഞ്ഞു. കറുത്ത ബാഡ്ജിന്റെ. തൊഴിലിടങ്ങളിൽ. Subscribe to: Post Comments (Atom).